Thursday, September 15, 2011

കുരിശു കരയുന്നു

സര്‍വേശപുത്രനാം ക്രിസ്തുവിനെക്കി
ഹിനമായൊരു കുരിശു മരണം ;ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ .....
ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ ..
മുതുകില്‍ തിന്മതന്‍ കുരിശും പേറി 
തിരഞ്ഞു നടന്നവര്‍ കുരിശിനായി .....ഭാരമുള്ള കുരിശിനായി 
വലിയ മരത്തിന്റെ ചില്ലകള്‍ വെട്ടി 
കുരിശു പണിതവര്‍ തുക്കാന്‍ .....അവനെ തുക്കാന്‍ 
കുരിശും കരഞ്ഞു കുഞ്ഞാടിനെ 
കണ്ടപ്പോള്‍ അറിയാതെ .......ആരും അറിയാതെ 
കരയുന്ന കുരിശും ചുമന്നു കാല്‍വറി മല തന്‍ 
മുകളില്‍ കയറി രാജക്കുമാരന്‍ .
ആണികള്‍ മൂന്നാല്‍ ഈ മുന്ന് ലോകത്തിന്‍ 
പാപങ്ങള്ണോ ചേര്‍ത്ത് തറച്ചത് 
കരതാരില്‍ ആണി തറച്ചപോള്‍ 
പിടഞ്ഞുപോയി കുരിശും ഗതിയോര്‍ത്ത് .....തന്റെ ഗതിയോര്‍ത്ത് 
കരുന്യവനോട് ക്രുരത കട്ടിടാന്‍
കാരണമായൊരു   വിധിയോര്‍ത്ത് ....തന്റെ  വിധിയോര്‍ത്ത് 
സൃഷ്ടാവിനെ നിന്നിച്ച  സൃഷ്ടിയുടെ പാപവും പേറി 
കുരിശു കരഞ്ഞു ധാരയായി ....ധാര ധാരയായി 
പ്രാണന്‍ വെടിയുന്ന വേദനയില്‍ പോലും 
തിന്മ തന്‍ കുരിശിനു നല്‍കി നാഥന്‍ 
രക്ഷയുടെ ചിനനം  .......സര്‍വ രക്ഷയുടെ ചിനനം  

Tuesday, September 13, 2011

അവള്‍ ---അങ്ങകലെ

എന്നെ അറിയാത്ത ഒരു കുട്ടതിനുള്ളില്‍ 
കണ്ടു ഞാന്‍ അവളെ അന്നാദ്യമായി 
ഏതോ പുരാതന കവി പാടിയ 
സൌനര്യതിന്‍ ദെവിപോലെ

നിമിഷഞ്ഞാല്‍ ഒര്രോനു കൊഴിയുമ്പോഴും 
എന്‍ മിഴിഎതലുകള്‍ അടയാനാരിയതെ നിന്ന്
സ്വപ്നജളില്‍ എന്നെ താഴുകാറുള്ള 
സുന്ദരസബ്ധം മനുഷ്യരൂപം പുണ്ടപോലെ 
മനസിന്റെ ജലകവതിലുകള്‍ 
ആരെയോ കാത്ത് നില്‍ക്കും പോലെ 

 ഒരുപിടി മണ്ണ് ഞാന്‍ എന്‍ കൈകള്‍
മുറുക്കുമ്പോള്‍ അതെന് വിരളിനിടയിലുടെ 
ഉര്ന്നുപോക്കുംപോലെ ...

എന്നും തൊഴുന്ന അബല നടയിലെ 
ദേവിയെ കാണാന്‍ കഴിയാത്ത പോലെ 

എന്‍ പ്രിയ കാമുകി ,നീ മിധ്യയുടെ തെരുവിട്ടെന്‍
 അറികെതെതുവാന്‍ ....കാത്തിരിക്കുന്നു  ഞാന്‍ 

മഴ

ഏതോ നിശബ്ദമാം രാത്രി തന്‍ മടിത്തട്ടില്‍ 
അസ്വസ്തമാം എന്‍ മനം പുലയാവേ ,
അവള്‍ തന്‍ വിളി കേട്ട് ഞാന്‍ ഉണര്ര്‍ന്നു 
ഒരു സ്വപ്ന ലോകതില്ലെന്നോണം 

എന്നോട് എന്തോ മന്ത്രിച്ചു കടന്നു  പോം 
കുള്ളിര്‍ കാറ്റും എനിക്കെകി അവള്‍ തന്‍ സുഗന്ദം
അവള്‍ തന്‍ കാലടികളിന്‍ താളത്തില്‍
ഞാന്‍ ലയിക്കവെ ;

കണ്ടുഞാനാ സര്ഗനിര്‍ത്തം,
അവള്‍ തന്‍ ചടുല നിര്‍തം  
ആ സര്‍ഗ സങ്ങിതത്തില്‍ മുഴുകി ഞാന്‍ കിടകവെ 
നിദ്രതന്‍ ദേവത എന്നെ താഴുകിയതും ഞാനറിഞ്ഞില്ല 
അങ്ങനെ ആ മഴ തന്‍ സംഗിതം ഒരു ഹര്ഷമായി ....
...................ആത്മഹര്ഷമായി 

സ്വപ്നങ്ങള്‍

മറന്നിട്ടും തെടുവതെന്തിനു സഖികളേ നിങള്‍ 
നിങള്‍ പറഞ്ഞതാം കഥകളില്‍ മയങ്ങിയും 
ദീറ്ഖമമ് നിശ്വസംഗല്‍ എനിക്ക് പകര്‍ന്നതും 
ക്രുരമായി നിങള്‍ എനെ ഞെട്ടിച്ചട്ടും ;
മറന്നു ഞാന്‍ മയഗവെ 
തെടുവതെന്ടിന്നു  സഖികളേ നിങള്‍ 

മഞ്ഞിന്‍ കന്നഗല്‍ എനെ തഴുകി ഉറക്കുമ്പോഴും 
ഒന്നും പ്രതിഷിക്കതെന്‍ ചരതന്നഞ്ഞു 
എന്നെ തെടുവതെന്ടിന്നു സഖികളെ നിങ്ങള്‍ 

നമ്മല്ലോതു പോക്കും വഴികലിന്‍ വക്കില്‍ 
നിന്ന് പരിഹസിക്കുകയാണ് ലോകമിപോഴും 
കടന്നു പോകയാണ് കലച്ചക്ക്രവും നമ്മെ കടന്നു......

എങ്ങും എവിടയൂം ഇപ്പോഴും പോകമെങ്ങിലും 
എന്തിനു  തെടുവതെന്നെ സഖികളേ ....
എന്‍ സ്വപ്നങ്ങളെ    നിങ്ങള്‍